toggle menu

beta

toggle menu
  • NEWS
  • SPORTS
  • ENTERTAINMENT
  • TECH
  • NRI
  • CAMPUS
  • TRENDS
  • AUTO
  • BUSINESS
  • TRAVEL
  • MAGAZINE
  • VIDEO
Thursday, April 19, 2018
  • Blog
  • Forum
  • Contact
now it beta
  • NEWS
  • SPORTS
  • ENTERTAINMENT
  • TECH
  • NRI
  • CAMPUS
  • TRENDS
  • AUTO
  • BUSINESS
  • TRAVEL
  • MAGAZINE
  • VIDEO
toggle menu
  • news
  • popular
  • video
  • latest
Trending Now
14 തോല്‍വി; രണ്ടു വിജയം- 2014ലെ കൂറ്റന്‍ ലോക്‌സഭാ വിജയത്തിന് ശേഷം ബി.ജെ.പിയുടെ പ്രകടനം അതിദയനീയം
അച്ഛന്‍ കൊല്ലപ്പെടുമെന്ന്‌ അറിയാമായിരുന്നു; കൊലയാളികളോട് ഞാനും പ്രിയങ്കയും പൊറുത്തു- രാഹുല്‍ ഗാന്ധി
മുംബൈയില്‍ കൂറ്റന്‍ കര്‍ഷക റാലി; ഫഡ്‌നാവിസ് സര്‍ക്കാറിനെിരെ മഹാരാഷ്ട്രയില്‍ ജനരോഷം
ജിഹാദില്ല; ഉണ്ടായത് പ്രണയം മാത്രം- ഹാദിയ കേസില്‍ സുപ്രീംകോടതിയില്‍ നടന്നത് ചൂടേറിയ വാഗ്വാദം
കേരള ബ്ലാസ്‌റ്റേഴ്‌സിന് 'വില'യില്ലാത്ത ഐ.എം വിജയനെ ആദരിക്കാന്‍ ഗോകുലം; പണക്കൊഴുപ്പല്ല, ഇതാണ് യഥാര്‍ത്ഥ ഫുട്‌ബോള്‍
ആരാധകരുടെ സംഘടനയും പറഞ്ഞു; ആര്‍സീന്‍ വെങര്‍ പുറത്തു പോകണം
ബി.ജെ.പി മീഡിയാ റൂമില്‍ നിന്ന് വാജ്‌പേയി പുറത്ത്, പകരം മോദിയും അമിത് ഷായും
ചായക്കു പിരിഞ്ഞപ്പോള്‍ ഓസീസ് - ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ തമ്മിലുടക്കി; അടി നടക്കാതെ പോയത് സഹകളിക്കാര്‍ പിടിച്ചു വെച്ചതിനാല്‍
റയലിനെ നേരിടുംമുമ്പ് പി.എസ്.ജിക്ക് സന്തോഷ വാര്‍ത്ത; സൂപ്പര്‍ താരം പരിക്കു മാറിയെത്തുന്നു
കര്‍ണാടകയേക്കാള്‍ ബി.ജെ.പിക്ക് പ്രധാനം യു.പിയിലെ ഉപതെരഞ്ഞെടുപ്പ്; കാരണം ഇതാണ്...
MOST POPULAR

സൗമ്യവധക്കേസ്; തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി- ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല- വിധിപ്പകര്‍പ്പ് വായിക്കാം

ശിക്ഷ ഇളവ് ചെയ്ത് വിധി പ്രസ്താവിച്ച ബെഞ്ചിലെ രജ്ഞന്‍ ഗൊഗോയ്, പ്രഫുല്ല സി പന്ത്, യു.യു ലളിത് എന്നിവര്‍ക്കു പുറമേ, ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍, ജസ്റ്റിസുമാരായ ദീപക് മിശ്രയും ജെ. ചെലമെശ്വറുമാണ് എന്നിവരുമാണ് ബഞ്ചിലുണ്ടായിരുന്നത്.

നിങ്ങൾ അറിഞ്ഞിരിക്കേണ്ട വിൻസ്റ്റൺ ചർച്ചിലിന്റെ 14 വചനങ്ങൾ

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ ഭരണത്തെ കുറിച്ചുള്ള സിനിമ അണിയറയിൽ ഒരുങ്ങുന്നു. ബ്രിട്ടൻ കണ്ട എക്കാലത്തെയും മികച്ച നേതാവാണ് ചർച്ചിൽ. Famous quotes of British Prime Minister Winston Churchill

നാണക്കേടിന്റെ റെക്കോര്‍ഡ്: മതവിദ്വേഷത്തില്‍ ഇന്ത്യക്ക് നാലാം റാങ്ക്

അമേരിക്ക ആസ്ഥാമായി പ്രവര്‍ത്തിക്കുന്ന പ്യൂ റിസര്‍ച്ച് 18 ഉറവിടങ്ങളെ ആധാരമാക്കിയാണ് വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. 2009 മുതലാണ് വര്‍ഷം തോറും ആഗോള മതനിയന്ത്രണ റിപ്പോര്‍ട്ട് പുറത്തിറക്കി തുടങ്ങിയത്.

ആരാണ് ദീന്‍ ദയാല്‍ ഉപാധ്യായ; ബി.ജെ.പി വളര്‍ത്തിക്കൊണ്ടു വരുന്ന ഐക്കണെ കുറിച്ച്‌ അറിയേണ്ട പത്തു കാര്യങ്ങള്‍

ചരിത്രത്തെ കാവിവല്‍ക്കരിക്കാനുള്ള ബി.ജെ.പി സര്‍ക്കാറിന്റെ ശ്രമങ്ങളില്‍ സംസ്ഥാന സര്‍ക്കാറും വീണു പോയി എന്ന് സാമൂഹ്യനിരീക്ഷകര്‍ വിലയിരുത്തുന്നു.

ഹാജി മസ്താന്‍; ബോംബെയിലെ ആദ്യത്തെ സെലിബ്രിറ്റി അധോലോക നായകന്‍- ബോളിവുഡ് സിനിമയെപ്പോലും വെല്ലുന്ന ജീവിതത്തെ കുറിച്ച് 10 കാര്യങ്ങള്‍

ബോംബെയിലെ ആദ്യത്തെ സെലിബ്രിറ്റി സ്മഗഌായ മസ്താന്റെ ജീവിതം പരിശോധിക്കുന്നു.

അല്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി ഐ.എസ് സ്ഥിരീകരണം

Web Desk
July 11, 2017, 08:33:00 pm
ബഗ്ദാദ്: ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ഭീകര സംഘടനയുടെ തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി മരിച്ചതായി സ്ഥിരീകരണം. ഇറാഖിലെ മൊസൂള്‍ നഗരത്തിനു പടിഞ്ഞാറുള്ള താല്‍ അഫറില്‍ വെച്ച് സ്വയം പ്രഖ്യാപിത 'ഖലീഫ'യായ ബഗ്ദാദി മരിച്ചുവെന്ന് ഐ.എസ് സ്ഥിരീകരിച്ചതായി ഇറാഖി വാര്‍ത്താ ഏജന്‍സിയായ അല്‍ സുമൈറ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ ബഗ്ദാദി മരിച്ചതായും പുതിയ ഖലീഫയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രസ്താവനയില്‍ ഐ.എസ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

'പുതിയ ഖലീഫയെ ഉടന്‍ തെരഞ്ഞെടുക്കുമെന്നും ഐ.എസ് പോരാളികള്‍ യുദ്ധരംഗത്ത് ഉറച്ചുനിന്ന് ഖിലാഫത്ത് നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും ഐ.എസ് പ്രസ്താവനയില്‍ പറയുന്നു. ഈ പ്രഖ്യാപനം ഐ.എസ് അണികള്‍ക്കിടയില്‍ വലിയ ഒച്ചപ്പാടിന് വഴിവെച്ചിട്ടുണ്ട്.' - അല്‍ സുമൈറ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Islamic State (IS) militant group confirms death of its top leader Abu Bakr al-Baghdadi https://t.co/mp1L7rjYF6 pic.twitter.com/RJxeS4KVU8

— China Xinhua News (@XHNews) July 11, 2017

മൊസൂള്‍ നഗരം ഐ.എസില്‍ നിന്ന് മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഐ.എസ് തലവന്റെ മരണം സംബന്ധിച്ച വാര്‍ത്ത പുറത്തുവരുന്നത്. ബഗ്ദാദി കൊല്ലപ്പെട്ടുവെന്ന് നേരത്തെ പല വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും അതെല്ലാം ഐ.എസ് നിഷേധിച്ചിരുന്നു. നീനവായിലെ ചില ഐ.എസ് കേന്ദ്രങ്ങളും ബഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചതായി സൂചനയുണ്ട്.

ബഗ്ദാദില്‍ നിന്ന് 400 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന മൊസൂള്‍ 2014 ജൂണിലാണ് ഐ.എസ് പിടിച്ചെടുത്തത്. ഇറാഖിന്റെ വടക്ക്, പടിഞ്ഞാറ് മേഖലകളിലേക്ക് അധികാരം വ്യാപിപ്പിക്കാന്‍ മൊസൂള്‍ കീഴടക്കിയതോടെ ഐ.എസിനായി. മുസ്ലിംകളും ക്രിസ്ത്യാനികളും അടക്കമുള്ള സാധാരണക്കാരെ കൂട്ടക്കൊല ചെയ്തും ചരിത്ര സ്മാരകങ്ങളും മതകേന്ദ്രങ്ങളും തകര്‍ത്തുമാണ് ഐ.എസ് അഴിഞ്ഞാടിയത്.

2016 ഒക്ടോബറിലാണ് മൊസൂള്‍ തിരിച്ചുപിടിക്കുന്നതിനുള്ള അന്തിമ പോരാട്ടം ഇറാഖ് സൈന്യം ആരംഭിച്ചത്. യു.എസ് സൈന്യത്തിന്റെ പിന്തുണയോടെയായിരുന്നു ഈ നീക്കം.
 
 

Related News


now it
Follow us on:
  • About
  • Contact
  • Advertisement
  • Careers
  • Download App
  • Feedback
  • Archives
  • RSS
NowIt
  • © Copyright 2016 Now It.All rightreserved
  • Disclaimer
  • Privacy
  • Advertisment
  • Contact Us
Powered By : Team Katalyst
  • News
  • Sports
  • Entertainment
  • Tech
  • Food
  • Travel
  • Auto
  • Business
  • Campus
  • NRI
  • Trends
  • Nature
  • Lifestyle
  • Religion
  • Have your say
  • Art
  • Video
  • Fashion
  • Youth
  • Trends
  • Magazine
  • Health
  • Family
  • Home
  • Editor's Pick
  • Trending Now
  • Main Slider
  • Election 2017
  • News
  • Sports
  • Entertainment
  • Tech
  • Food
  • Travel
  • Auto
  • Business
  • Campus
  • NRI
  • Trends
  • Nature
  • Lifestyle
  • Religion
  • Have your say
  • Art
  • Video
  • Fashion
  • Youth
  • Trends
  • Magazine
  • Health
  • Family
  • Home
  • Editor's Pick
  • Trending Now
  • Main Slider
  • Election 2017